Tuesday, 2 October 2012

സാമ്പത്തിക പരിഷ്കരണ മെന്നൊരു വാള്‍ ......
തലയ്ക്കു മീതെ വെച്ചീടുന്നു  മന്‍മോഹന്‍ .....

ഇല്ലില്ല ഞങ്ങളില്‍ കൂടുതല്‍ മോഹങ്ങള്‍ .......
ആഗ്രഹം ബാക്കിയായ് യാത്രയായി നമ്മള്‍ .....

അഷ്ട്ടി കഴിച്ചു ബാക്കിയിരുപ്പു വല്ലതും ....
നല്കേണം മക്കള്‍ക്ക്‌ മികച്ചൊരു വിദ്യ .....

ഇല്ലില്ല ഞങ്ങളില്‍ ലക്ഷങ്ങള്‍ സെന്റിന് .......
ലക്ഷങ്ങള്‍ കോടികള്‍ കേല്കുന്നു   കാതുകളില്‍ ....

പണ്ടൊരു  കാരണവര്‍ ചൊല്ലീടും വാമൊഴി ......
 കണ്ടു പഠിക്കാത്തവന്‍ കൊണ്ട്  പഠിക്കും  
   





   

ചില ചിന്തകള്‍ 
വാള്‍ സ്ട്രീറ്റ് പിടിചെടുക്കള്‍ സമരം 

ബജറ്റ് അവതരണ കാലം തൊട്ടു നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ കേന്ദ്ര ബജറ്റ് ഒരു കമ്മി ബജറ്റ് ആണ് എന്നത് . അത് ഇപ്പോഴും തുടെര്‍ന്നുകൊണ്ടിര്‍ക്കുന്നു. ഇതിനു പ്രധാന കാരണമായി പറയുന്നതാകട്ടെ നമ്മുടെ ഗവര്‍മെണ്ട് നല്‍കി വരുന്ന സബ്സീഡിയും. 
ഇതില്‍ തന്നെ ഓയില്‍ കമ്പനികള്‍കുനല്കുന്ന സബ്സിഡി ആണത്രേ ഏറ്റവും കൂടുതല്‍............. ; ഈ സബ്സിഡി നിയന്ത്രണം ഒഴിവാക്കിയാല്‍ നമ്മുടെ രാജ്യം വന്‍ വികസനമുന്നെറ്റം നേടുമെന്നും ചൈനയെ പിന്തള്ളി ഇന്ത്യ ലോക ശക്തിയായി വരും എന്നതും. ചൈനയനല്ലോ നമ്മുടെ പ്രശ്നം.

ഇതെല്ലാം പറയുമ്പോഴും, ചിലപരിശോധനകള്‍ നടത്താം.... ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കലാതെയും ഉയര്‍ന്ന വിലയായ 147$
നിലവാരത്തില്‍ എത്തിയപ്പോള്‍ നമ്മുടെ ഓയില്‍ കമ്പനികല്‍ വലിയ നഷ്ട്ടത്തില്‍ആണെന്നും അതിനു ഗവര്‍മെന്റ് വലിയ രീതിയില്‍ സാമ്പത്തിക ബാധ്യത  ഏല്കണ്ടതായും വന്നു എന്നാണു പറയുന്നത്. എന്നാല്‍ കമ്പനികളുടെ  വാര്‍ഷിക കണക്കുകള്‍ വന്നപ്പോള്‍ കമ്പനി 4000 മുതല്‍ 5000 കോടി ലാഭത്തില്‍........, തുടര്‍ന്ന് ലോക സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ക്രുഡുഓയില്‍ വില 35$ മുതല്‍ 52$ നിലവാരത്തില്‍ 22 മാസക്കാലം നിന്നപ്പോള്‍ നമ്മുടെ ഓയില്‍ കമ്പനികള്‍ പറഞ്ഞു അണ്ടര്‍ റിക്കവറിയെന്നു. ആ വര്‍ഷത്തെ കണക്കുകള്‍ വന്നപ്പോള്‍ കമ്പനികളാകട്ടേ ലാഭത്തില്‍ , സര്‍ക്കാര്‍ കുറച്ചത് 10 രൂപ. ഈ കാലയളവില്‍ നമ്മുടെസാമ്പത്തിക വളര്‍ച്ച നേടിയത്9.5%, ധനക്കമ്മി 5% (വില നിയന്ത്രണം തുടര്‍ന്നപ്പോള്‍))))))).....,,,)

സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കുകയും ഡീസല്‍ വില നിയന്ത്രണം എടുത്തുകളയുകയും ചെയ്തു സാമ്പത്തിക ഭാരം സര്‍കാര്‍ കുറച്ചപ്പോള്‍ നമ്മുടെ ധനക്കമ്മി 5.5%, നമ്മുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു 9.5 യില്‍ നിന്നു 5% മായി  . ധനക്കമ്മി കൂടിക്ണ്ടിരിക്കുന്നു .. ജനം തീരാ ദുരിതത്തില്‍ ആകുന്നു. കോര്‍പറേറ്റ് ഭീമന്മാര്‍ ലാഭം കൊയ്തുകൊണ്ടേ യിരിക്കുന്നു......ഓയില്‍ കമ്പനികള്‍ ലാഭം വര്‍ധിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 12000 കോടി ലാഭം ആണ്ഓയില്‍ കമ്പനികള്‍ നേടിയത്. 

ഇനി നമ്മുടെ മന്മോഹന്ജി പിന്തുടരുന്ന അമേരിക്ക, യൂറോപ്യന്‍ സാമ്പത്തികം അകെട്ടെ മന്ദ്യതിലും കടക്കെണിയും, തൊഴില്‍ നഷ്ട്ടവും നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ തൊഴിലില്ലായ്മ 12% വര്‍ധിച്ചു.. ഗ്രീസ്, സ്പെയിന്‍, ജെര്‍മനി തുടങ്ങി എല്ലാ രാജ്യവും കടക്കെണിയില്‍ ആണ്.  അമേരിക്കന്‍ ബജറ്റ് കമ്മി ബജറ്റ് ആവുകയും ഐ.എം. എഫ് , നിന്ന് കടം എടുക്കുകയും ചെയ്തു, അപ്പോഴാണ് നമ്മള്‍ ആ നയം പിന്തുടരുന്നത്... സാമ്പത്തിക മാന്ദ്യം നേരിടുന്നതില്‍ വിജയിച്ച രാജ്യങ്ങളാണ്‌ ഇന്ത്യ യും ചൈനയും..... പിന്ന്നെ  എന്തിനു നാം ആ നയം പിന്തുടരണo. 

അമേരിക്കയില്‍ കോര്‍ പറേറ്റ് അത്യാഗ്രഹങ്ങള്‍മൂലം  റിസ്ക്‌ നോക്കാതെ യുള്ള വളര്‍ച്ചയും കാരണം പല ബാങ്ക് കളും ഭാരിച്ച  കടം മൂലം അടച്ചുപൂട്ടി. .   ജന സംഖ്യയില്‍ 1% വരുന്നവര്‍ സമ്പത്തിന്‍ ഭൂരിഭാഗവും കയ്യടക്കി .. ഇതു ജനങ്ങള്‍ വലിയ രീതിയില്‍ പ്രതിഷേതം ഉയര്‍ത്തി.. ഈ പ്രതിഷേധം വാള്‍ സ്ടീറ്റ് പ്രക്ഷോഭത്തിലേക്കും 2011 ല്‍ സ്പാനിഷ്‌, ഗ്രീസ് തുടങ്ങി എല്ലയിടെതെക്കും വ്യാപിച്ചു...

അപ്പോള്‍ എവിടെയല്ലാം ആരു ജയിച്ചു ആരു തോറ്റു ..............

ജനങ്ങളോ അതോ സര്‍കാരോ ......















Thursday, 6 September 2012

Odisha protest turns ugly, many hurt

SHARE  ·   PRINT   ·   T+  
Police carrying an injured person during the protest by Congress supporters in Bhubaneswar on Thursday.Photo: Ashoke Chakrabarty
Police carrying an injured person during the protest by Congress supporters in Bhubaneswar on Thursday.Photo: Ashoke Chakrabarty
More than two dozen people, including protestors and several policemen, were injured when a Congress rally against the Naveen Patnaik-led government turned violent in the Odisha capital of Bhubaneswar Thursday, police said.
The police used water cannons, lobbed tear gas shells and resorted to cane-charge to disperse the irate crowd after the Congressmen allegedly stormed the barricade and attacked the police while advancing towards the state assembly which was in session, a senior police officer told IANS. The site of the protest virtually turned into a battle ground later, with police and protestors chasing each other. “The crowd indulged in vandalism outside the assembly, forcing police to use force,” the police officer said. On the other hand, a senior Congress leader said the protestors turned violent after police resorted to a lathi charge. It was the first massive rally that the state’s main opposition Congress party held in state capital Bhubaneswar to highlight alleged failure of the state government on various fronts and demanding the resignation of Chief Minister Naveen Patnaik.

Friday, 31 August 2012


ബെയ്ജിങ്: പുതിയ സെര്‍ച്ച് എഞ്ചിനുമായിചൈന രംഗത്ത്. ഏറ്റവും ജനപ്രിയമായസെര്‍ച്ച് എഞ്ചിന്‍ ഗൂഗിളുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെ യാണ് ചൈനയുടെ ഈ ഐ.ടി. കുതിച്ചുചാട്ടം. ഗോസോ ഡോട്ട് സിഎന്‍ എന്നാണ് ചൈനയുടെ പുതിയ സെര്‍ച്ച് എഞ്ചിന്റെ പേര്. ചൈനീസ് കമ്യൂണിസ്‌റ് പാര്‍ടിയുടെ മുഖപത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഓണ്‍ലൈന്‍ രംഗത്തെ അമേരിക്കന്‍ കമ്പനികളുടെ കുത്തകയാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. അമേരിക്കന്‍ കുത്തക അവസാനിപ്പിയ്ക്കുകയാണ് ഗോസോയിലൂടെ ചൈന ലക്ഷ്യമിടുന്നതെന്നുറപ്പ്.

നിലവില്‍ അമേരിക്കന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ, ബിങ് തുടങ്ങിയ കമ്പനികളാണ് സെര്‍ച്ച് എഞ്ചിന്‍ വിപണി അടക്കിവാഴുന്നത്. ഇവരുടെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന സ്വന്തമായി ഒരു സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ച് ഈ രംഗത്തേക്കു കടന്നുവരുമ്പോള്‍ അത് അമേരിക്കന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ആറു മാസം പരീക്ഷിച്ച് വിജയസാദ്ധ്യത ഉറപ്പിച്ച ശേഷമാണ് ഗോസോ ചൈനീസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


      ഏവര്‍ക്കും ഓണം ആശംസകള്‍